Tuesday, November 18, 2008

സത്ഗതി-ബാലചന്ദ്രന്‍ ചുള്ളികാട്

ഒടുവില് അമങ്ങള ദര്ശനയായി
ബധിരയായി അന്ധയായി മൂകയായി
നിരുപമ പിന്ങള കേശിനെയായി
മരണം നിന് മുന്പിലും വന്നു നില്ക്കും -2

പരിതാപം ഇല്ലാതെ അവളോടൊപ്പം
പരലോക യാത്രയ്ക്കിറങ്ങും മുന്പേ
വഴിവായനെക്കൊന്നു കൊണ്ടുപോകാന്
സ്മരണ തന് ഗ്രന്ഥാലയത്തില് എങ്ങും

ധ്രിതിയില് എന് ഓമനേ
നിന് ഹൃദയം പരതി പരതി തളര്ന്നു പോകെ
ഒരുനാളും നോകാതെ മാറിവെച്ചാ
പ്രണയത്തിന് പുസ്തകം നീ തുറക്കും

അതില് അന്ന് നീ എന്റെ പേര് കാണും
അതില് എന്റെ ജീവന്റെ നേരു കാണും-2


പരകോടിയെതി എന് യക്ഷ ജന്മം
പരമാനു ഭേദിക്കുമ് ആ നിമിഷം
ഉതിതാന്തര ബാഷ്പ പൌര്ണമിയില്
പരിദീപ്തമാകും നിന് അന്ടരെന്ഗം
ശനികേ ജഗല് സ്വപ്ന മുക്തയാം നിന്
ഗതിയില് എന് താരം തിളചോളിക്കും -2

No comments: