Tuesday, November 18, 2008

ബാലചന്ദ്രന്‍ ചുള്ളികാടിന്റെ "യാത്രാമൊഴി" എന്ന കവിതയില്‍ നിന്നും ഏതാനം വരികള്‍

പുലരുവാന്‍ ഏഴര രാവേ ഒള്ളൂ
പൂന്കൊഴി കൂവി കഴിഞ്ഞേ ഒള്ളൂ


കണ്ണീരില്‍ മുങ്ങി കുളി കഴിഞ്ഞേ
വെന്നീര് കൊണ്ടു കുരിവരച്ചീ
ദുരിടം കൊണ്ടൊരു നിറപറ നിരചേ
ഊള കുടുക്ക എറിഞ്ഞുടച്ചീ
താളത്തില്‍ മൂന്ന് വലത്ത് വെച്ചേ
ഇല വാട്ടി ദുഃഖം പൊതിഞ്ഞു കെട്ടി
മാറാപ്പില്‍ സ്വപ്‌നം നിറച്ചു കെട്ടി
ഏഴര കാമ്പുള്ള വടി എടുത്തേ
ഏഴര കാമ്പുള്ള കുടയെടുതീ
വ്യഥ വെച്ചുന്നാന്‍ ചിട്ടുരുളി ഒന്നെടുതീ
ഇടങ്ങാല് കൊണ്ടേ പടി കടന്നേ
ഇട നെഞ്ച് പൊട്ടി തിരിഞ്ഞു നിന്നേ

അമ്മേ പിന്‍ വിളി വിളികാതെ
മുടിനാരു കൊണ്ടെന്റെ കഴല് കെട്ടാതെ
പടി പാതി ചാരി തിരിച്ചു പോക

No comments: